ഗ്രാമീണ തപാല്‍ ഓഫിസുകള്‍ അവശ്യസേവന കേന്ദ്രങ്ങളാകുന്നു.    തപാല്‍ ഓഫിസുകള്‍ ഇനി സംരംഭക കേന്ദ്രങ്ങള്‍


ഗ്രാമീണ തപാല്‍ ഓഫിസുകള്‍ അവശ്യസേവന കേന്ദ്രങ്ങളാകുന്നു. ജനന, മരണ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കും വൈദ്യുതി, വെള്ളക്കരം അടക്കാനും ട്രെയിന്‍ ടിക്കറ്റ് വില്‍പനയും അടക്കം 42 സേവനങ്ങളാണ് ഇത്തരം തപാല്‍ ഒാഫിസുകളില്‍ വരുന്നത്. ഗ്രാമീണ മേഖല സംരംഭകന്‍ (വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ -വി.എല്‍.ഇ) എന്ന പേരിലാണ് പദ്ധതി. അക്ഷയ സെന്‍ററുകള്‍ക്ക് സമാനമാണ് പ്രവര്‍ത്തനം. സര്‍വകലാശാല ഫീസുകള്‍ അടക്കം അടക്കാന്‍ കഴിയുന്നതിനാല്‍  പദ്ധതിക്ക് സ്വീകാര്യതയേറും എന്നാണ് കണക്കുകൂട്ടല്‍. വിവിധ സേവനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച തുക നല്‍കണം. ഇതു സംബന്ധിച്ച കേന്ദ്ര തപാല്‍ വകുപ്പ് നിര്‍ദേശത്തിനു മറുപടിയായി 23 പോസ്റ്റല്‍ ഡിവിഷനുകളിലെ ഒാരോ പോസ്റ്റ് ഓഫിസുകളെ പൈലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള തപാല്‍ വകുപ്പ് കത്തയച്ചിട്ടുണ്ട്.

ഗ്രാമങ്ങളില്‍ സംരംഭക പ്രവര്‍ത്തനവുമായി തപാല്‍ വകുപ്പിെന്‍റ മുഖം മാറ്റുകയാണ്  പ്രധാന ലക്ഷ്യം. രാജ്യത്തെ 1,55,000 തപാല്‍ ഓഫിസുകളില്‍ ഗ്രാമീണ മേഖലയിലെ 1,29,000 ഓഫിസുകളിലാണ് വി.എല്‍.ഇ വരുന്നത്.
തപാല്‍ ഓഫിസുകളില്‍ തുടങ്ങുന്നതിനാല്‍ പുതിയ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണ്ട. നിലവില്‍ ഓണ്‍ലൈന്‍ ശൃംഖല അടക്കമുള്ളതിനാല്‍ അധിക ചെലവുമില്ല. ജനത്തിന് മികച്ച സേവനം നല്‍കുന്നതിന് ജീവനക്കാര്‍ക്ക് സര്‍വിസ് ചാര്‍ജിെന്‍റ 80 ശതമാനം നല്‍കും.

ഇതിനായി ഉദ്യോഗസ്ഥെന്‍റ പേരില്‍ വാലറ്റ് സംവിധാനം ഏര്‍െപ്പടുത്തും. സേവനത്തുകയില്‍ സര്‍ക്കാറിന് ലഭിക്കേണ്ട 20 ശതമാനം തുക വാലറ്റില്‍നിന്ന് നേരിട്ട് തപാല്‍ വകുപ്പിന് ലഭിക്കും. ബാക്കി തുക ഉദ്യോഗസ്ഥന് ലഭിക്കും. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമേറും. ഉത്തര്‍പ്രദേശില്‍ പരീക്ഷണാര്‍ഥം തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ് കേരളത്തില്‍ അടക്കം രാജ്യത്താകെ വ്യാപിപ്പിക്കുന്നത്.