മണിവാസകത്തിന്‍റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി



മധുര: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്‍റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്‍റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് മധുര ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

മണിവാസകത്തിന്‍റെ ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മണിവാസകത്തിന്‍റെ ഭാര്യ നിലവില്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലിലാണുള്ളത്.