അക്ഷയ: എണ്ണം കൂട്ടാന്‍ ദൂരപരിധി കുറച്ച്‌ ഉത്തരവ്





തിരുവനന്തപുരം: അക്ഷയകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവ്. രണ്ട് അക്ഷയ കേന്ദ്രങ്ങള്‍ തമ്മിലെ ദൂരം രണ്ട് കിലോമീറ്റര്‍ എന്നത് ഒന്നര കിലോമീറ്ററായി ചുരുക്കിയാണ് കൂടുതല്‍ സെന്‍ററുകള്‍ക്ക് വഴിയൊരുക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച്‌ ആവശ്യങ്ങള്‍ പുതിയ തീരുമാനം സൗകര്യപ്രദമാണെങ്കിലും അക്ഷയ സംരംഭകരുടെ നിലനില്‍പിന് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.
ഇൗ സാഹചര്യത്തില്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകര്‍ െഎ.ടി സെക്രട്ടറിക്ക് കത്ത് നല്‍കി. നിലവിലെ സെന്‍ററുകള്‍ തന്നെ പ്രതിസന്ധി നേരിടുേമ്ബാള്‍ കൂടുതല്‍ സെന്‍ററുകള്‍ വരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് സംരംഭകരുടെ വാദം. ആധാര്‍ രജിസ്ട്രേഷന്‍, മസ്റ്ററിങ് തുടങ്ങിയ സമയബന്ധിതമായ ജോലികള്‍ മാത്രമാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടക്കുന്നത്. െപാതുവായ െഎ.ടി സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായ സാഹചര്യത്തില്‍ അതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്ന പ്രവണത ഗണ്യമായി കുറയുകയാണെന്നും അവര്‍ പറയുന്നു.

പഞ്ചായത്ത് പരിധിയില്‍ നിലവില്‍ നാല് അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. മുനിസിപ്പാലിറ്റിയില്‍ ആറും കോര്‍പറേഷനില്‍ ജനസംഖ്യാനുപാതത്തിലും അനുവദിക്കും. പുതിയ ഉത്തരവില്‍ ഇൗ പരിധികളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.