ബി.എസ്.എന്‍.എല്ലും നിരക്ക് കൂട്ടുന്നു


തൃശൂര്‍: സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെ പിന്തുടര്‍ന്ന് ബി.എസ്.എന്‍.എല്ലും കോള്‍, ഡാറ്റ നിരക്ക് ഉയര്‍ത്തും. റിലയന്‍സ് ജിയോ നിരക്ക് വര്‍ധന തീരുമാനിച്ച വേളയില്‍ത്തന്നെ ബി.എസ്.എന്‍.എല്ലും ഇതിന് ഒരുക്കം തുടങ്ങിയതാണെങ്കിലും മൂന്ന് സ്വകാര്യ ഓപറേറ്റര്‍മാരും ഉടന്‍ പ്രാബല്യത്തോടെ വര്‍ധന പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത ദിവസം ബി.എസ്.എന്‍.എല്ലും തീരുമാനമെടുക്കും. അതേസമയം, സ്വകാര്യ ഓപറേറ്റര്‍മാരെ അപേക്ഷിച്ച്‌ ആശങ്കയോടെയാണ് ബി.എസ്.എന്‍.എല്‍ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്.
താരിഫ് 10 ശതമാനം ഉയര്‍ത്തിയാല്‍പോലും മൊബൈല്‍ കമ്ബനികള്‍ക്ക് 60 ശതമാനം വരെ നഷ്ടം കുറക്കാമെന്ന് വിദഗ്ധര്‍ പറയുേമ്ബാഴാണ് 40-50 ശതമാനം വരെ ഉയര്‍ത്തിയത്. ഇതേ തോതില്‍ ബി.എസ്.എന്‍.എല്ലും നിരക്ക് കൂട്ടിയാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തിരിച്ചടിയാവും. പ്രധാന കാരണം 4ജി ഇല്ലാത്തതുതന്നെ. 4ജി സേവനം നല്‍കുന്ന സ്വകാര്യ കമ്ബനികളുടെ അതേ നിരക്ക് ബി.എസ്.എന്‍.എല്ലും ഈടാക്കിയാല്‍ നിലവിലുള്ള ഉപഭോക്താക്കള്‍ കൊഴിയുകയാവും ഫലം. ഇനി മറ്റ് കമ്ബനികളെക്കാള്‍ താഴ്ന്ന നിരക്കാണ് തീരുമാനിക്കുന്നതെങ്കില്‍ എം.എന്‍.പി (മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി)യിലൂടെ കുറെ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ട്