പ്ലാസ്റ്റിക് നിരോധം: തമിഴ്നാടിന്‍റെ അനുഭവം പഠിക്കാന്‍ കേരളം

തിരുവനന്തപുരം: ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തില്‍ തമിഴ്നാടിെന്‍റ അനുഭവപാഠം മനസ്സിലാക്കാന്‍ കേരളം. നിരോധനം പ്രാബല്യത്തിലായതോടെ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നേരത്തേ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ തമിഴ്നാടിനെ മാതൃകയാക്കുന്നത്. ഇതിനായി പരിസ്ഥിതി, കാലാവസ്ഥ മാറ്റം വകുപ്പ് ഡയറക്ടര്‍ ചെന്നൈയിലേക്ക് പോയി. ചെന്നൈ കോര്‍പറേഷെന്‍റ നടപടികളും ബദല്‍ സാധ്യതയുടെ പ്രായോഗികതയും അടക്കം അദ്ദേഹം പരിേശാധിച്ചു. ഇൗ അനുഭവത്തിെന്‍റ അടിസ്ഥാനത്തില്‍ വരും ദിവസം തുടര്‍ നടപടി സ്വീകരിക്കാനാണ് ആലോചന.

അതിനിടെ, കേമ്ബാസ്റ്റബിള്‍ പ്ലാസ്റ്റിക് എന്ന പേരില്‍ പ്രചരിപ്പിക്കുന്നവ വ്യാജന്‍മാരെന്ന് ശ്രദ്ധയില്‍െപട്ടതിെന തുടര്‍ന്ന് നിരോധിക്കപ്പെട്ട എട്ട് ഇനങ്ങള്‍ക്ക് പകരം വീണ്ടും തുണിയും പേപ്പര്‍ ഉല്‍പന്നവും ഉപയോഗിച്ചാല്‍ മതിയെന്ന് വ്യക്തത വരുത്തി പരിസ്ഥിതി ഉത്തരവിറക്കി. ജനുവരി ഒന്നിലെ നിരോധന ഉത്തരവിന് ശേഷം ബദല്‍ ഉല്‍പന്നമെന്ന നിലയിലാണ് നിശ്ചിത ഗുണനിലവാരമുള്ള കേമ്ബാസ്റ്റബിള്‍ കാരിബാഗുകള്‍ ഉപയോഗിക്കാമെന്ന് ഉത്തരവിറക്കിയത്. പക്ഷേ, യഥാര്‍ഥ ഉല്‍പന്നങ്ങളെ കെട്ടിലും മട്ടിലും കവച്ചുവെക്കുന്ന വ്യാജന്‍മാര്‍ വിപണിയില്‍ നിറഞ്ഞു.

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിലൂടെ മുന്നോട്ടുവെച്ച ലക്ഷ്യത്തെ ഇത് അട്ടിമറിക്കുമെന്ന ആശങ്കയിലായി സര്‍ക്കാര്‍. പ്ലാസ്റ്റിക് കാരിബാഗുകള്‍ പ്രചാരത്തില്‍ വരും മുമ്ബ് തുണി, പേപ്പര്‍ കാരിബാഗുകളാണ് സാധനങ്ങള്‍ വാങ്ങാന്‍ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നതെന്നും പുതിയ സാഹചര്യത്തില്‍ അതിലേക്ക് തിരിച്ച്‌ പോകാന്‍ കഴിയുമെന്നും വിലയിരുത്തി. നിരോധന ശേഷം ജനങ്ങള്‍ തുണിസഞ്ചികളും മറ്റും സാധനങ്ങള്‍ വാങ്ങാനായി ഉപയോഗിക്കുന്നു. അതിനാല്‍ നേരത്തേ നിശ്ചയിച്ച പ്രകാരം തുണി, പേപ്പര്‍ ഉല്‍പന്നങ്ങള്‍ മതിയെന്നും നിശ്ചയിച്ചു.

പ്ലാസ്റ്റിക് വേണ്ട, ബദല്‍ മതി
ഏത് തരത്തിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കും പകരം തുണി, പേപ്പര്‍ ബാഗുകള്‍തന്നെ ഉപയോഗിക്കണം. പരിപാടികള്‍ക്ക് മേശമേല്‍ വിരിക്കുന്ന ഒറ്റത്തവണ പ്ലാസ്റ്റിക് വിരികള്‍ക്ക് പകരം പേപ്പര്‍ വിരി, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, പാനീയം ഇളക്കുന്ന സ്റ്റിറര്‍ സ്േട്രാകള്‍ക്ക് പകരം ഗ്ലാസ്, സിറാമിക്, സ്റ്റീല്‍ കപ്പുകള്‍, പ്ലേറ്റുകള്‍, തടി ഫോര്‍ക്ക്, സ്ട്രാ, സ്റ്റിറര്‍. തെര്‍മോകോളിലെ അലങ്കാര വസ്തുവിന് പകരം പേപ്പറിലോ ചെടികള്‍ എന്നിവയില്‍ നിര്‍മിച്ചത്. ഫലവര്‍ഗവും പച്ചക്കറിയും പൊതിയുന്ന പ്ലാസ്റ്റിക്കിന് പകരം തുണി, പേപ്പര്‍ ബാഗുകള്‍. 500 മില്ലീ ലിറ്ററിന് താഴെയുള്ള കുപ്പികള്‍ക്ക് ബദല്‍ ഇല്ല. അവ പൂര്‍ണമായും നിരോധിച്ചു.