ബി.ജെ.പി ലക്ഷ്യം ഹിന്ദുത്വ വോട്ടുകള്‍ -യെച്ചൂരി

അമ്ബലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഹിന്ദുത്വ വോട്ടുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി. അറവുകാട് പ്രഖ്യാപന സമ്മേളനത്തിെന്‍റ 50ാം വാര്‍ഷികം പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിെന്‍റ പേരിലുള്ള വേര്‍തിരിവ് അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞതിലൂടെ ഇടതുപക്ഷത്തിെന്‍റ ആര്‍ജവ നിലപാടാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ തീവ്രപരിചരണ വിഭാഗത്തിലാെണന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് തന്നെ സമ്മതിച്ചതായും െയച്ചൂരി ചൂണ്ടിക്കാട്ടി.
അറവുകാട് സമ്മേളനങ്ങള്‍പോലുള്ളവ കേരളത്തിെന്‍റ സാമൂഹിക പുരോഗതിയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകണം. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഒട്ടേറെ അവകാശങ്ങളാണ് ഇതിലൂടെ ലഭിച്ചത്.
ഇത്തരം സമരങ്ങളും സമ്മേളനങ്ങളും പുതിയ കാലത്ത് ആവര്‍ത്തിക്കപ്പെടണം. ജനുവരി എട്ടിന് നടക്കുന്ന പൊതുപണിമുടക്കില്‍ കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.