വേഗത്തില്‍ വിധി നടപ്പാക്കാന്‍ രാജ്യത്ത് 1,023 ഫാസ്റ്റ്ട്രാക്ക് കോടതികള്‍ വരുന്നു


ന്യൂഡല്‍ഹി: രാജ്യത്താകെ 1,023 അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതില്‍ 400 എണ്ണത്തിന്‍റെ കാര്യത്തില്‍ ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും 160 എണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇതിനു പുറമേ, ഇപ്പോള്‍ രാജ്യത്താകെ 704 അതിവേഗ കോടതികള്‍ നിലവിലുണ്ടെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ അരങ്ങേറിയ പീഡനങ്ങളുടെയും ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കേസുകളുടെ വിചാരണ അതിവേഗത്തിലാക്കണമെന്നും എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അതിവേഗ കോടതികള്‍ നിലവില്‍ വരുമെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.