മുഖ്യമന്ത്രിക്ക് മറുപടിയുമായി മാനേജ്മെന്‍റ് അസോസിയേഷന്‍: സ്കൂളുകള്‍ വാടകക്ക് നല്‍കാന്‍ തയാര്‍


തിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറെങ്കില്‍ സ്കൂളുകള്‍ വാടകക്ക് വിട്ടുനല്‍കാന്‍ തയാറെന്ന് കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.പി.എസ്.എം.എ). അധ്യാപകര്‍ക്ക് ശമ്ബളം നല്‍കുന്ന സര്‍ക്കാര്‍ ആവശ്യമെങ്കില്‍ സ്കൂള്‍ വാടകക്ക് എടുക്കാനും തയാറെന്ന മുഖ്യമന്ത്രി പിണറായി വിജയെന്‍റ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

പൊതുമരാമത്ത് വകുപ്പ് താരിഫ് അനുസരിച്ച്‌ വാടക തരാന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ സംഘടനയിലെ 3000 സ്കൂളുകള്‍ വിട്ടുനല്‍കാന്‍ തയാറാണ്. മാനേജ്മെന്‍റുകള്‍ 'വിരട്ടാന്‍ പറഞ്ഞതാണെങ്കില്‍' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. 2019-20ലെ വിദ്യാഭ്യാസ വകുപ്പിെന്‍റ കണക്ക് പ്രകാരം 3047 സംരക്ഷിത അധ്യാപകര്‍ മാത്രമാണ് അധ്യാപക ബാങ്കിലുള്ളതെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കെ 13,255 സംരക്ഷിത അധ്യാപകര്‍ ഉണ്ടെന്ന് ധനമന്ത്രി ബജറ്റില്‍ സത്യവിരുദ്ധമായി പറഞ്ഞ സാഹചര്യത്തില്‍ അതിനെതിരെയാണ് മാനേജ്മെന്‍റുകള്‍ രംഗത്തുവന്നത്. സ്കൂളുകള്‍ ഏറ്റെടുക്കുന്നതടക്കം എയ്ഡഡ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തര ചര്‍ച്ചക്ക് അവസരം ഒരുക്കണം.

ഈ വിഷയങ്ങളുടെ നിജസ്ഥിതി കേരളത്തിലെ മുഴുവന്‍ നിയമസഭ സാമാജികരെയും തുറന്ന കത്തിലൂടെ ഉടന്‍ അറിയിക്കാനും നിയമ-സമര പരിപാടികള്‍ തീരുമാനിക്കാനും സംഘടനയുടെ അടിയന്തര സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്നും ജനറല്‍ സെക്രട്ടറി മണി കൊല്ലം അറിയിച്ചു.